Thursday, July 22, 2010

march 1 2004

കല്പ്പണി മേസ്തിരി സോജര്‍ സൈമണ്‍ ക്രിസ്റ്റോ ചോദിച്ചു, "എന്താണ് താങ്കള്‍ എപ്പൊഴുമിങ്ങനെ ചിന്തിച്ചു നടക്കുന്നത്?
ഞാന്‍ പറഞ്ഞു. "ലോകപ്രശസ്തരെല്ലാം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരായിരിക്കണം."
മിസ്റ്റര്‍ സൈമണ്‍ ക്രിസ്റ്റോ ചിരിക്കുന്നു.
ഒപ്പം പാഞ്ചന്‍ ക്രാസ്തയും തോമസ് ക്രാസ്തയും.
ഞാന്‍ വിശദീകരിച്ചു.
"ഞാന്‍ ചിലപ്പോഴൊരു ശാസ്ത്രഞ്ജന്‍, കവി, മൊത്തത്തിലൊരു സാഹിത്യകാരന്‍, ചിന്തകന്‍ ഒക്കെ ആകേണ്ട ആളായിരുന്നിരിക്കണം.
സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നെയിങ്ങനെ ചിന്തിച്ചു നടക്കുന്നവന്‍ മാത്രമാക്കി മാറ്റി."

No comments:

Post a Comment